ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?

കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു  സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.

ജെറാർഡ് കുയ്പർ

സൂര്യനു ചുറ്റുമുള്ള വാതകങ്ങൾ ഘനീഭവിച്ചാണ് ഗ്രഹങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു കുയ്പ്റുടെ സിദ്ധാന്തം.

ജാൻ ഊർട്ട്

ധൂമകേതുക്കളിൽ ഒരുവിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽ നിന്ന് വളരെ അക ലെയായി ഒരു വൻമേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജാൻ ഹൈൻഡിക് ഊർട്ട്

ജോഹാൻ ഗൗസ്

പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍ [caption id="attachment_17457" align="alignnone" width="1200"] കടപ്പാട് google doodle[/caption] [su_dropcap style="flat" size="5"]ഗ[/su_dropcap]ണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും മഹത്തായ സംഭാവനകൾ നൽകിയ ജർമൻ പണ്ഡിതനാണ്, ജോഹാൻ ഗൗസ് (Johann Gauss 1777-1855). നിരക്ഷരരും...

റിച്ചാർഡ് ഫെയിൻമാൻ

ഐൻസ്റ്റൈനു ശേഷം ശാസ്ത്രലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായിരുന്ന റിച്ചാർഡ് ഫെയിൻമാൻ

ജോൺ ടിൻഡാൽ

കൊളോയ്ഡാവസ്ഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയ ഐറിഷ് ഭൗതികജ്ഞനാണ്  ജോൺ ടിൻഡാൽ.

Close