ഡോഡോയും ഇന്ത്യയും തമ്മിലെന്ത്?
ഇന്ന് ജീവിച്ചിരിക്കുന്ന പ്രാവുകളിൽ ഡോഡോയുടെ ഏറ്റവും അടുത്ത ബന്ധു ആന്റമാൻ-നിക്കോബാർ ദ്വീപുകളിലും മറ്റ് ചില ദക്ഷിണ പൂർവേഷ്യൻ ദ്വീപുകളിലും കണ്ടുവരുന്ന നിക്കോബാർ പ്രാവാണത്രെ. അങ്ങനെ ഇന്ത്യയ്ക്ക് ഒരു ഡോഡോ ബന്ധം കൂടി!
അവരവരുടെ ഭൂപടം
ഒരു ഭൂപടം പോലും ഇല്ലാതെ എങ്ങനെ വീട്ടിലേക്കുള്ള വഴി കണ്ടെത്തുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നഷ്ടപ്പെട്ട ഒരു വളർത്തുമൃഗം അതിന്റെ ഉടമയുടെ അടുത്തേക്ക് എങ്ങനെയാണ് തിരിച്ചെത്തുന്നതെന്നോ, കൊണ്ട് പോയി കളഞ്ഞ പൂച്ച കൃത്യമായി നിങ്ങളുടെ വീട്ടിലേക്കു തിരിച്ചു വരുന്നതെങ്ങനെയാണെന്നോ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? സ്ഥലങ്ങൾ മനസ്സിലാക്കാനും ഓർമ്മിക്കാനുമുള്ള കഴിവ് നമ്മൾ പലപ്പോഴും നിസ്സാരമായി കാണുന്ന ഒന്നാണ്. എന്നാൽ ഈ ലളിതമായ വൈദഗ്ധ്യത്തിന് പിന്നിൽ നമ്മുടെ തലച്ചോറിനുള്ളിലെ ഒരു ആകർഷകമായ സംവിധാനം ഒളിഞ്ഞിരിക്കുന്നുണ്ട്.
പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും
കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത് 20,00,00,000 (ഇരുപത് കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച് കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.
ചെമ്പരത്തിയുടെ നിഗൂഢ കഥ
ഡോ.സുരേഷ് വിഗവ. വിക്ടോറിയ കോളേജ് പാലക്കാട്ലൂക്ക എഡിറ്റോറിയൽ ബോർഡ് ആംഗംFacebookLinkedinEmail അവതരണം : ശില്പ കളരിയുള്ളതിൽ ചെമ്പരത്തി... മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഒരു മുദ്ര. അലങ്കാര സസ്യങ്ങളിൽ എന്നും ആദ്യത്തേത്. വീട്ടുവളപ്പിൽ ഒരു ചെമ്പരത്തിയെങ്കിലും നട്ടുപിടിപ്പിക്കുക എന്നത്...
കടലാസ് പൂവിന്റെ കടലാസ്, പൂവല്ല
അപ്പോൾ കടലാസ് പൂവിൽ നമ്മൾ ബഹുവർണത്തിൽ കാണുന്നത് പൂവേ അല്ല, നിറം മാറിനിൽക്കുന്ന ബ്രാക്റ്റ് ഇലകളാണ്.
ആൻഡ്രീനയുടെ കാമുകി
ഈ പ്രണയദിനത്തിൽ തേനീച്ചകളെ പ്രണയബദ്ധരാക്കി സ്വന്തം പരാഗണം നടത്തിക്കുന്ന ഒരു ഓർക്കിഡിനെ പരിചയപ്പെടാം.
വിത്ത് കൊറിയർ സർവ്വീസ്
വിത്തു വിതരണത്തിന് പല ചെടികളും ഇതുപോലെ ഒരു വിദൂര വിതരണവും ഒരു ലോക്കൽ ഡെലിവറിയും ചെയ്യുന്നുണ്ട്. Diplochory എന്നാണ് ഈ സംവിധാനത്തിന് ശാസ്ത്രീയമായി വിളിക്കുന്നത്. ഇതെങ്ങിനെയാണ് സംഗതി എന്ന് നോക്കാം.
നാല് നൊബേൽ സമ്മാനങ്ങളുമായി ഒരു കുഞ്ഞൻവിര
കുഞ്ഞൻ എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഇത്തിരിക്കുഞ്ഞൻ തന്നെ. സ്കെയിൽ വെച്ചളന്നാൽ ഒരു മില്ലീമീറ്ററിനപ്പുറം കടക്കില്ല. എന്നാൽ പേരിന് വലുപ്പം ഒട്ടും കുറവുമില്ല: സീനോറാബ്ഡൈറ്റിസ് എലിഗൻസ് (Coenorhabditis elegans). ചുരുക്കപ്പേര് സി. എലിഗൻസ്. വലുപ്പം മാത്രം നോക്കി ഒരാളെയും വിലയിരുത്തരുതെന്ന് നമ്മളെ പഠിപ്പിക്കാൻ ഈ കുഞ്ഞനോളം മികച്ച മറ്റൊരു ജീവിയുമില്ല ഭൂമിയിൽ. എന്തെന്നാൽ ആൾ ചില്ലറക്കാരനല്ല, നൊബേൽ പുരസ്കാര ജേതാവാണ്. ഒന്നും രണ്ടുമല്ല; നാല് നൊബേൽ സമ്മാനങ്ങൾ. മൂന്നെണ്ണം വൈദ്യശാസ്ത്രത്തിലും ഒന്ന് രസതന്ത്രത്തിലും. ആളെ വിശദമായി പരിചയപ്പെട്ടാലോ?