സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും

സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും വൈകാരികതക്കപ്പുറത്തേക്ക് ശാസ്ത്രത്തിലും പ്രായോഗിക തലത്തിലും ഊന്നിയുള്ളതായിരുന്നു സാലിം അലിയുടെ ഗവേഷണങ്ങൾ. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഓരോ പക്ഷിനിരീക്ഷകനും വഴികാട്ടിയായി അദ്ദേഹത്തിന്റെ പഠനങ്ങളും പുസ്തകങ്ങളും ഇന്നും നിലനിൽക്കുന്നു. സാലിം അലി...

കിളികളെക്കുറിച്ച് ചില മധുര ഭാഷണങ്ങൾ 

ജി സാജൻ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#e6f2cc" text_color="#2c2b2d" radius="5"]താരാഗാന്ധി എഡിറ്റ് ചെയ്ത് എസ്. ശാന്തി എഡിറ്റു ചെയ്ത "കിളിമൊഴി" - പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ - സാലിം അലിയുടെ പുസ്തത്തിലെ ആദ്യ...

പുളളുനത്ത് – പുള്ളോ അതോ നത്തോ?

അഭിലാഷ് രവീന്ദ്രൻപക്ഷിനിരീക്ഷകൻ--FacebookEmail പുള്ളുനത്തെന്ന പുള്ളി അത്ര ചെറിയ പുളളിയേയല്ല. പുള്ളുകൾക്കിടയിലെ നത്തും നത്തുകൾക്കിടയിലെ പുള്ളും ആണിവർ. അതായത് കഴുത്തിനു മേലേക്ക് നത്തെന്നും കഴുത്തിന് താഴേക്ക് പുള്ളെന്നും വേണമെങ്കിൽ വിളിക്കാം. ബൗൺ ഹോക്ക് ഔൾ അല്ലെങ്കിൽ...

മൂങ്ങ രാജ്യത്തെ കട്ടപ്പ – മീൻ കൂമൻ

രാജമൗലി ചിത്രമായ ബാഹുബലിയിലെ കട്ടപ്പയെ ഓർമ്മയുണ്ടോ? ചുരുണ്ട വെള്ളതാടിയും തീക്ഷ്ണമായ നോട്ടവുമുള്ള കട്ടപ്പ? നല്ല ഉശിരൻ തണ്ടും തടിയുമുള്ള സത്യരാജ് ആണ് സിനിമയിൽ കട്ടപ്പയായി അഭിനയിച്ചത്. നമ്മുടെ കഥാനായകനും നല്ല പോലെ തണ്ടും തടിയും വെള്ളതാടിയുമുണ്ട്. ഒറിജിനൽ കട്ടപ്പ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ നമ്മുടെ കട്ടപ്പക്ക് മുകളിലേക്ക് നന്നായി എണ്ണ തേച്ചു ചീകി വച്ച ചുരുണ്ട മുടിയും വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചെവിപ്പൂടയും (ear tufts) ഉണ്ട്. മുന്നോട്ട് നോക്കുന്ന രണ്ട് വലിയ മഞ്ഞക്കണ്ണുകൾ കണ്ടാൽത്തന്നെ ഞെട്ടിപ്പോവും. ഞാൻ കട്ടപ്പയെന്നു വിളിക്കുന്നുണ്ടെങ്കിലും പക്ഷി നിരീക്ഷകർ ഇയാളെ വിളിക്കുന്നത് മീൻ കൂമനെന്നാണ്. മത്സ്യ ബന്ധനവുമായി ഇടപെട്ടു വരുന്ന അധോലോക കാര്യങ്ങളിലാണ് അയാൾക്ക് താത്പര്യം..പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം.

സൈരന്ധ്രി നത്തും കൂട്ടുകാരും

സൈരന്ധ്രി നത്ത്, ചെവിയൻ നത്ത്, പുള്ളി നത്ത്, ചെമ്പൻ നത്ത് – കേരളത്തിൽ സാധാരണയായി കാണാൻ കഴിയുന്ന നാല് കുഞ്ഞൻ മൂങ്ങകളെ അല്ലെങ്കിൽ നത്തുകളെ നമുക്ക് ഈയധ്യായത്തിൽ പരിചയപ്പെടാം.

എത്രകിളിയുടെ പാട്ടറിയാം ?

കുട്ടികൾക്കായി ലൂക്കയും യുറീക്കയും ഒരുക്കിയ ഒരു പക്ഷിക്കാട്. പക്ഷികളിൽ തൊട്ടു നോക്കു..പക്ഷി വിവരങ്ങളും പക്ഷിപ്പാട്ടും കേൾക്കാം…ഒപ്പം പാട്ടും വീഡിയോയും കേട്ടും കണ്ടും പക്ഷികളെ തിരിച്ചറിയാനുള്ള യുറീക്ക ചലഞ്ചിലും പങ്കെടുക്കാം

Close