പ്രണയം പടര്‍ത്തിയ പേനുകള്‍

നമ്മുടെ പേനുകളാണ് പ്രാണിലോകത്തിലെ (Insect) ഏറ്റവും കുഞ്ഞന്മാർ. അതുകൊണ്ട് തന്നെ ഇവ ശാസ്ത്രത്തിന് പ്രത്യേക ഇഷ്ടവും കൗതുകവും ഉള്ള പഠനമാതൃകയാണ്. രോഗവാഹകരായ പ്രാണികളെപറ്റിയും രോഗപ്പകർച്ചകളേപറ്റിയും പഠിക്കാനും തന്മാത്രാതല പ്രക്രിയകൾ പരിശോധിക്കാനും പേനിനെയാണ് ഉപയോഗിക്കുന്നത്.

പൊഴിഞ്ഞ് വീഴും മുപ്ലി വണ്ടുകള്‍

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ തെക്കൻകേരളത്തിലെ മുപ്ലിയിലെ റബ്ബർ തോട്ടങ്ങളിൽ ആയിരുന്നു ആദ്യമായി ഇത്തരം വ്യാപക വണ്ടു സാന്നിദ്ധ്യം ഗവേഷകർ ശ്രദ്ധിച്ചത്.

ചിതലു തന്നെയാണ് ഈയാംപാറ്റ

ഈയാംപ്പാറ്റയെന്നും മഴപ്പാറ്റയെന്നും ഒക്കെ വിളിക്കുന്നവരുടെ വൻ സംഘങ്ങൾ മണ്ണിൽ നിന്ന് തുരുതുരാ പറന്നുയരുന്ന അത്ഭുതക്കാഴ്ചക്കാലം ആകാറായി – മഴ തുടങ്ങാറായി.

ചാണകവണ്ടും ആകാശഗംഗയും

പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും മൃഗ വിസർജ്ജ്യങ്ങൾ മണ്ണിൽ വിതരണം ചെയ്യുന്നതിവരാണ്. രാത്രി യാത്രകൾക്ക് സ്ഥാന നിരണ്ണയത്തിനായി ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ്. 

ഒച്ചിഴയുന്ന വഴികൾ

ഒച്ച് അത്ര പതുക്കെ ഒന്നുമല്ല സഞ്ചരിക്കുന്നത്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന ഒച്ചുകൾ ഒറ്റ രാത്രികൊണ്ട് 12 മീറ്റർ ദൂരം ഇഴഞ്ഞ് നീങ്ങും. അതെന്താ മോശം ദൂരമാണോ?

അരണ ആരെയാണ് കടിച്ചത്?

‘പഴഞ്ചൊല്ലിൽ പതിരില്ല ‘ എന്നൊരു പഴഞ്ചൊല്ലുകൂടി സ്വയം ഒരുറപ്പിന് പഴമക്കാർ ഉണ്ടാക്കീട്ടുണ്ടല്ലോ. ‘അരണ കടിച്ചാലുടനേ മരണം’ എന്നതിന്റെ കാര്യത്തിൽ എന്തായാലും പഴഞ്ചൊല്ല് പതിരായിപ്പോയി.

Close