കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!

പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം തന്നെ അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം! കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങളുടെ പണിയാണ്! ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതാണ് മനസ്സിലിരുപ്പ്. Carbon offsetting ഇതിന്റെ ഭാഗമാണ്. Carbon credit കച്ചവടമൊക്കെ ഇതിൽ പെടും.

താപനം: ട്രോപോസ്ഫിയർ ഉയരങ്ങളിലേക്ക്…

താപനംമൂലം ഭൂമിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷത്തിലെ ഈ താഴ്ന്നപാളി  മുകളിലേക്ക് വികസിക്കുന്നുവെന്നാണ് പുതിയ പഠനത്തിൽ സ്ഥിരീകരിച്ചിരിച്ചത്.

ഗ്ലാസ്ഗോ ഉച്ചകോടിയുടെ ശേഷിപ്പുകൾ

പി.കെ. ബാലകൃഷ്ണൻ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന യു.എൻ.എഫ്.സി.സി.സി യുടെ ആഭിമുഖ്യത്തിലുള്ള ഗ്ലാസ്ഗോ ഉച്ചകോടി സമാപിച്ചിരിക്കുന്നു. നവംബർ 12 ന് ഔദ്യോഗികമായി സമാപിക്കേണ്ടിയിരുന്ന ഉച്ചകോടി പൊതുസമ്മതിയുടെ അടിസ്ഥാനത്തിലുള്ള ഒരു കരട്...

കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ

ഏഷ്യയിലെ ഉയർന്ന പർവത മേഖലകളിൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി ശ്രദ്ധേയമായ താപനത്തോട് കൂടിയ കാലാവസ്ഥാവ്യതിയാനം ഗണ്യമായി നടന്നുകൊണ്ടിരിക്കുന്നു. തൽഫലമായി വലിയൊരു പ്രദേശത്ത് ഉണക്കലും നനവും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു.

കാലാവസ്ഥാമാറ്റം – ശാസ്ത്രം നൽകുന്ന മുന്നറിയിപ്പുകൾ

ആഗോളതാപനവുമായി, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ നിരവധി ശാസ്ത്രീയ അറിവുകളെ പങ്കുവയ്ക്കുകയാണ് ഡോ. ഗോവിന്ദൻ കുട്ടി.

ഗ്ലാസ്ഗോ നമുക്കു തുണയാവുമോ?

2021 ഒക്ടോബർ31 മുതൽ നവംബർ 12 വരെ തിയ്യതികളിൽ സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോവിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലോകരാഷ്ട്രങ്ങളുടെ 26-ാമത് കാലാവസ്ഥാ ഉച്ചകോടി(COP-26) നടക്കുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഫ്രെയിംവർക്ക് കൺവെൻഷൻ(UNFCCC) എന്ന പേരിലാണ് ഈ ഉച്ചകോടി അറിയപ്പെടുന്നത്.

കാലാവസ്ഥാമാറ്റം: മുന്നോട്ടുള്ള വഴിയെന്ത്?

നമ്മുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം, ജീവിതോപാധികൾ, ശുദ്ധജല ലഭ്യത, ഭക്ഷ്യോൽപാദനം, ആരോഗ്യം തുടങ്ങി ഒരു രാജ്യത്തെ ആഭ്യന്തര സാമാധാനം വരെ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം?

കൂമ്പാര മേഘങ്ങളും തീവ്രമഴയും എന്താണ്? നിങ്ങളുടെ പ്രദേശം അപകടമേഖലയിലാണോ? ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം? കാലാവസ്ഥാ വിദഗ്ധൻ ഡോ. എസ്. അഭിലാഷ് ( കുസാറ്റ് ) വിശദീകരിക്കുന്നു…

Close