ഓക്സ്ഫോർഡ് വാക്സിൻ: ഇത്രയും തെളിവുകൾ ലഭ്യമാണ്

ഓക്സ്ഫോർഡ് വാക്സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണ ത്തിന്റെ ഇടക്കാല വിശകലന ഫലങ്ങൾ ഡിസംബർ 8 ന് ലാൻസെറ്റിൽ (Lancet) പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.1 ഇതിന് ബ്രിട്ടൺ അടക്കം ലോകത്തെവിടേയും ഇതുവരെ അടിയന്തിര ആവശ്യത്തിന് ആയി അനുമതി ലഭിച്ചിട്ടില്ല. ഫലങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നതിനാലാണ് വിദഗ്ധർ ഇങ്ങനെ കൂടുതല്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിലൂടെ ഈ വാക്സിന്റെ ഗവേഷണഫലങ്ങൾ ഒരു വിശകലനത്തിനാണ് ഇവിടെ ശ്രമിയ്ക്കുന്നത്

ഡിസംബർ 11, റോബർട്ട് കോക്കിന്റെ ജന്മദിനം 

ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ റോബർട്ട് കോക്ക് ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. 1884ൽ ഇന്ത്യയിൽ വച്ചായിരുന്നു കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തിയത്.

വാക്സിൻ ഗവേഷണം എവിടെ വരെ?

റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വാക്സിൻ ഗവേഷണം എവിടെ വരെ?- ഗഗൻദീപ് കാങ് എഴുതിയ കുറിപ്പ്

മനുഷ്യരാശിയെ മാറ്റിമറിച്ച മഹാമാരികൾ

മനുഷ്യരാശിയുടെ മേൽ മരണം മഹാമാരിയായി പെയ്തിറങ്ങിയ നാളുകളിൽ, ഓരോ മഹാമാരിയും നമ്മെ പഠിപ്പിച്ച പാഠങ്ങൾ വിലപ്പെട്ടതാണ്. അതിജീവനത്തിന്റെ പുതിയ വഴികൾ തുറന്നുകൊണ്ടാണ് ഓരോ മഹാമാരിയും കടന്നു പോയത്. ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ അത്തരം രോഗങ്ങളുടെ ചരിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഡോ. അനീഷ് ടി എസ്.

സ്വയം രോഗനിർണ്ണയം നടത്തുന്ന ഉപകരണങ്ങൾ

Smart medical equipment’s അല്ലെങ്കില്‍ ചിന്തിക്കുന്ന, സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന രോഗ നിര്‍ണ്ണയ ഉപകരണങ്ങൾ.‍ ഇവ നമ്മുടെ രോഗനിര്‍ണ്ണയം നടത്തുന്നു, ചികിത്സിക്കുന്നു. ഇന്ന് ഇതൊരു സയന്‍സ് ഫിക്ഷനല്ല. ഇത്തരം ബുദ്ധിയുള്ള നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ആധുനീക ചികിത്സാരംഗത്തെ മാറ്റി മറിക്കുന്നു .

ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് വൈദ്യശാസ്ത്ര നൊബേൽ

സിറോസിസിനും കരൾ ക്യാൻസറിനും കാരണമാകുന്ന പ്രധാന ആഗോള ആരോഗ്യ പ്രശ്‌നമായ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-സിക്കെതിരായ പോരാട്ടത്തിൽ നിർണ്ണായക സംഭാവന നൽകിയ മൂന്ന് ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകുന്നത്.

Close