എലികള്‍ – ശാസ്ത്രകഥ
ഇന്ന ജെ.ബി.എസ്. ഹാൽഡേന്റെ ജന്മദിനം. ജെ.ബി.എസ് ഹാൽഡേൻ രചിച്ച എലികൾ എന്ന ശാസ്ത്രകഥ വായിക്കാം
‘ചിരിപ്പിക്കുന്ന’ വാതകവും ആഗോള താപനവും
ചിരിപ്പിക്കുന്ന വാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N2O) കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങോളം ഗ്രീൻഹൗസ് വാമിങ് പൊട്ടൻഷ്യൽ ഉള്ള ഹരിതഗൃഹ വാതകമാണ്. ഇത് ഓസോൺ പാളിക്കും ഭീഷണിയാണ്. നൈട്രസ് ഓക്സൈഡിന്റെ തോത് ഭൗമാന്തരീക്ഷത്തിൽ ആശങ്കയുണർത്തും വിധം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കാഴ്ചയുടെ രാസരഹസ്യം
നിറങ്ങളുടെ ശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ നമ്മള്‍ നിറങ്ങളെ എങ്ങനെ കാണുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. കാഴ്ച എന്ന സങ്കീര്‍ണ്ണ പ്രക്രിയക്ക് പിന്നില്‍ രസതന്ത്രവും ഭൗതികശാസ്ത്രവുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇ.കെ. ജാനകി അമ്മാള്‍
പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ. ജാനകിയമ്മാളിന്റെ ജന്മദിനമാണ് നവംബർ 4. പ്രമുഖ ശാസ്ത്രജ്ഞൻ സി.വി. സുബ്രമണ്യൻ ഇ.കെ.ജാനകിയമ്മാളിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം
പ്രകൃതിനിരീക്ഷണവും ശാസ്ത്രബോധവും
എങ്ങനെ പ്രകൃതിയെ നിരീക്ഷിക്കണം ? , പ്രകൃതിനിരീക്ഷണത്തിലൂടെ ശാസ്ത്രത്തിന്റെ രീതി എങ്ങനെ മനസ്സിലാക്കാം…അരളിശലഭത്തിന്റെയും തൂക്കണാം കുരുവിയുടെയും കൗതുകകരമായ വിശേഷങ്ങളിലൂടെ അക്കാര്യങ്ങൾ പങ്കുവെക്കുകയാണ് കെ.വി.എസ് കർത്താ. വീഡിയോ കാണാം
ആര്യഭടനും ആര്യഭടീയവും
ആര്യഭടൻ രണ്ടു കൃതികൾ രചിച്ചതായി പരാമർശങ്ങളുണ്ട്: ആര്യഭടീയവും അര്യഭടസിദ്ധാന്തവും. ആദ്യത്തേത് മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളത്. അതാകട്ടെ, അദ്ദേഹത്തിന് 23 വയസ്സുള്ളപ്പോൾ, എ ഡി 499ൽ രചിച്ചതും.
ഹാരോള്‍ഡ് ഷേപ്‍ലി ആകാശഗംഗയിലെ നമ്മുടെ സ്ഥാനം നിര്‍ണ്ണയിച്ചതെങ്ങിനെ?
ഒരു കൂറ്റന്‍ പ്രപഞ്ച വസ്തുവിന്റെ ഒരു ചെറുതരി മാത്രമായി പറയാവുന്ന ഭൂമിയിലെ അതി സൂക്ഷ്മജീവിയായി വിശേഷിപ്പിക്കാവുന്ന മനുഷ്യന്, അതിനകത്തിരുന്നു തന്നെ അതിന്റെ വലിപ്പവും അതില്‍ നമ്മുടെ സ്ഥാനവും എങ്ങനെയാണ് നിര്‍ണ്ണയിക്കാനാവുക? ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണം ഒരു വ്യക്തിയുടെ ചിന്താ പദ്ധതിയിലേക്കാണ് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഹരോള്‍ഡ് ഷേപ്‍ലി (Harlow Shapley) എന്ന അമേരിക്കന്‍ ജ്യോതി ശാസ്ത്രജ്ഞനാണത്.
മഹാമാരിയുടെ കാലത്തെ കപടശാസ്ത്രങ്ങളും ആഗോള കാഴ്ചപ്പാടും.
കോവിഡ്-19 മഹാമാരി പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളെ തുറന്നുകാണിക്കുന്നു. അതിനര്‍ത്ഥം സയന്‍സ് വെറുതെ ഇരിക്കുന്നു എന്നല്ല, അതിപ്പോള്‍ ഈ വെല്ലുവിളിയ്ക്കുള്ള ഉത്തരം കാണാനുള്ള തീവ്രയത്നത്തിലാണ്. ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുക്തിരാഹിത്യവും ശാസ്ത്രബോധമില്ലായ്മയും അനിശ്ചിതത്വം മൂലമുള്ള ശൂന്യത ആയുധമാക്കി ലോകമെമ്പാടുമുള്ള നിരാശരായ ആളുകള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്നു.