എന്തിനാലുണ്ടായി എല്ലാമെല്ലാം ? – മൂലകങ്ങളുടെ ഉത്ഭവം – LUCA TALK

മനുഷ്യനിർമ്മിതമായ ചില മൂലകങ്ങളൊഴിച്ചു നിർത്തിയാൽ ഇന്ന് നമുക്ക് സുപരിചിതമായ എല്ലാ മൂലകങ്ങളും 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സൗരയൂഥത്തിന് ജന്മംനൽകിയ നെബുലയിൽ നെബുലയിൽ നിന്നും ലഭിച്ചതാണ്. നമുക്ക് ചുറ്റുംകാണുന്ന എല്ലാം ഈ മൂലകങ്ങളാൽ നിർമ്മിതമാണ്. 118 മൂലകങ്ങൾ ഉണ്ടായതെങ്ങനെ ? – മൂലകങ്ങളും അവയുടെ ഉത്ഭവവും – LUCA TALK മാർച്ച് 28 വ്യാഴം രാത്രി 7.30 ന് ഡോ. സംഗീത ചേനംപുല്ലി (ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, അസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പി) നിർവ്വഹിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയച്ചുതരുന്നതാണ്.

ജൈവതന്മാത്രാചിത്രങ്ങളും രസതന്ത്രനോബലും

അതിശീത ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിയുടെ വികാസത്തിന് കാരണക്കാരായ ജാക്ക് ഡ്യുബോഷേ (സ്വിറ്റ്സര്‍ലാന്റ്), ജോക്കിം ഫ്രാങ്ക് (യൂ. എസ്. ഏ), റിച്ചാഡ് ഹെന്‍റെഴ്‌സണ്‍ (യൂ. കെ), എന്നിവര്‍ക്ക് 2017 ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം. ഡോ. സംഗീത ചേനംപുല്ലി എഴുതുന്നു.

ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും 

ഡോ. സംഗീത ചേനംപുല്ലിഅസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും  മ്യുറിയേൽ റുക്കീസറിന്റെ  “മിത്ത്” എന്ന കവിതയിൽ അന്ധനും വൃദ്ധനുമായ ഈഡിപ്പസ് നടന്നുപോകുമ്പോൾ പരിചിതമായ ഒരു...

ഓറിയോണ്‍ നെബുലയില്‍ ജീവന്റെ സൂചനകളോ?

ഭൂമിയില്‍ നിന്ന് ഏതാണ്ട് 1344 പ്രകാശവര്‍ഷം അകലെ ക്ഷീരപഥത്തിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന താരാപടലമാണ് ഓറിയോണ്‍ നെബുല. നിരവധി നക്ഷത്രങ്ങള്‍ പിറക്കുന്ന നഴ്സറിയായ ഈ വാതക ഭീമനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ടുപോലും കാണാനാവും.

നാനോ ലോകത്തിന്റെ വിത്തുകൾക്ക് രസതന്ത്ര നൊബേൽ

നാനോകണങ്ങളിലെത്തന്നെ ഇത്തിരിക്കുഞ്ഞൻമാരായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ രസതന്ത്ര നോബൽ പുരസ്കാരം പങ്കിട്ടത്.

2023 ലെ ശാസ്ത്രരംഗത്തെ നൊബേൽ പുരസ്കാരങ്ങൾ – ഒറ്റനോട്ടത്തിൽ

നാനോലോകത്തിന് നിറം ചാർത്തുന്ന രസതന്ത്ര നോബൽ ഈ വർഷത്തെ കെമിസ്ട്രി നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പദാർഥങ്ങളുടെ ലോകത്തെ മാറ്റിമറിച്ച വിപ്ലവമായിരുന്നു നാനോടെക്നോളജി എന്ന പുതിയ മേഖലയുടെ വികാസം. നാനോകണങ്ങളിലെത്തന്നെ ഇത്തിരിക്കുഞ്ഞൻമാരായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച...

ചന്ദ്രനിലെന്തിന് ശിവനും ശക്തിയും ?

നാമകരണത്തിനുള്ള പുതിയ മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് സ്ഥാനമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ മേഖലയിൽ മുന്നേറ്റത്തിന് കാരണമായ വ്യക്തികളുടെയോ പേരാണ് നൽകാനാവുക. ശാസ്ത്രജ്ഞർ ചെയ്യേണ്ട ചുമതല പ്രധാനമന്ത്രി ഏറ്റെടുക്കുന്നത് തന്നെ പരിഹാസ്യമാണ്.

Close