ദൂരെ ദൂരെ നിന്നൊരു വാലൻ വിരുന്നുകാരൻ !⁣

നെപ്റ്റ്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറത്തുള്ള, സൗരയൂഥത്തിന്റെ അതിരെന്ന് വിശേഷിപ്പിക്കുന്ന ഊർട്ട് മേഖലയിൽ നിന്ന്, നീളൻ വാലുള്ള ഒരു ചങ്ങാതി നമുക്കരികിൽ എത്തിയിട്ടുണ്ട്. “𝐂/𝟐𝟎𝟐𝟑 𝐀𝟑 (𝐓𝐬𝐮𝐜𝐡𝐢𝐧𝐬𝐡𝐚𝐧-𝐀𝐓𝐋𝐀𝐒)” എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന ധൂമകേതു! (Comet/വാൽനക്ഷത്രം)

ഡാറ്റയുടെ സമവാക്യം ഫിസിക്സിലൂടെ- നിര്‍മ്മിതബുദ്ധിയുടെ തുടക്കക്കാര്‍ നൊബേല്‍ നേടുമ്പോള്‍

നിര്‍മ്മിത ബുദ്ധി നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഉപാധിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേലിന് ഏറെ പ്രസക്തിയുണ്ട്.

മെഷീൻ ലേണിങ്ങിലെ സംഭാവനകൾക്ക് 2024-ലെ ഫിസിക്സ് നൊബേൽ

2024-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെ ജോൺ ജെ. ഹോപ്പ്ഫീൽഡ്, കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ ജെഫ്രി ഇ. ഹിൻ്റൺ എന്നിവരാണ് അർഹരായത്.

ഫിസിക്സ് നൊബേൽ പുരസ്കാരം 2024 – നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

2024-ലെ ഫിസിക്സ് നോബെൽ പുരസ്കാരം നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്. അർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് സങ്കേതങ്ങൾ വികസിപ്പിച്ചതിനാണ് യു.എസ്. ഗവേഷകനായ ജോൺ ഹോപ്ഫീൽഡ് (John J Hopfield) കാനഡക്കാരനായ ജെഫ്രി ഹിൻ്റൺ (Geoffrey E. Hinton) എന്നിവർക്ക് 2024 ലെഫിസിക്സിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.

മൈക്രോ ആർ.എൻ.എ-യ്ക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം

ആർ.എൻ.എ യെ തേടി വീണ്ടുമിതാ നൊബേൽ പുരസ്കാരം. വൈദ്യശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ പുരസ്കാരം എം.ആർ. എൻ.എ  വാക്സിനുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായിരുന്നെങ്കിൽ 2024 ലേത് മൈക്രോ ആർ.എൻ.എ-ക്കാണ്.

Close