Mission Timekeeping – LUCA TALK തിരുവനന്തപുരത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റിന്റെയും ക്യാമ്പസ് ശാസ്ത്ര സമിതിയുടെയും നേതൃത്വത്തിൽ അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തോടെ ഫെബ്രുവരി 1 രാവിലെ 11 മണിക്ക് LUCA TALK സംഘടിപ്പിക്കുന്നു. അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡോ. വൈശാഖൻ തമ്പി Mission Time Keeping എന്ന വിഷയത്തിൽ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.
മഹാമാരി പ്രതിരോധം: ഡോ പല്പുവിന്റെ മഹത്തായ പാരമ്പര്യം
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail 2025 ജനുവരി 26 - ഡോ പല്പുവിന്റെ എഴുപത്തഞ്ചാം ചരമവാർഷികദിനം ലോകം കോവിഡ് മഹാമാരികാലത്തിലൂടെ കടന്നുപോയ സാഹചര്യത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ പല്പു (1863...
സ്ക്രബ് ടൈഫസ് ഉയർത്തുന്ന പൊതുജനാരോഗ്യ ചിന്തകൾ
ഉദ്ദേശം നൂറു കോടി ജനങ്ങൾക്ക് രോഗസാധ്യത നൽകാൻ കെൽപ്പുള്ള ജന്തുജന്യ രോഗമാണ് സ്ക്രബ് ടൈഫസ്.
വെതറും ക്ലൈമറ്റും ക്ലൈമറ്റ് ചെയ്‌ഞ്ചും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 28
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളും
പാൽ പുളിപ്പിച്ച് തൈരാക്കുന്ന ഉപകാരികളായ ബാക്ടീരിയങ്ങളാണ് ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങൾ. ഇത്തരം ബാക്ടീരിയങ്ങളെ വായു സഹിത ശ്വസന പ്രക്രിയയിലേക്ക് മാറ്റുമ്പോൾ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്നു.. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ രജീഷ് ആർ (College of Dairy Science and Technology, Kerala Veterinary and Animal Sciences University) – നടത്തിയ അവതരണം.
വടക്കേ അമേരിക്കയിലെ പക്ഷിപ്പനി വ്യാപനവും ആശങ്കകളും
2021-ന്നോട് കൂടിയാണ് ക്ലാഡ് 2.3.4.4b-ൽ പെട്ട H5N1 വൈറസിന്റെ സാന്നിധ്യം വ്യപകമായി കാണപ്പെട്ടത്. മുൻപെങ്ങുമില്ലാത്ത തരത്തിൽ സസ്തനികളിൽ ഈ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കാണപ്പെട്ടു. ഇത് മൃഗങ്ങളിൽ വളരാൻ തക്കവണ്ണം വൈറസുകളിൽ സംഭവിക്കുന്ന അനുകൂലനത്തിന്റെ തെളിവാണ്.
വിത്ത് കൊറിയർ സർവ്വീസ്
വിത്തു വിതരണത്തിന് പല ചെടികളും ഇതുപോലെ ഒരു വിദൂര വിതരണവും ഒരു ലോക്കൽ ഡെലിവറിയും ചെയ്യുന്നുണ്ട്. Diplochory എന്നാണ് ഈ സംവിധാനത്തിന് ശാസ്ത്രീയമായി വിളിക്കുന്നത്. ഇതെങ്ങിനെയാണ് സംഗതി എന്ന് നോക്കാം.
നാല് നൊബേൽ സമ്മാനങ്ങളുമായി ഒരു കുഞ്ഞൻവിര
കുഞ്ഞൻ എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഇത്തിരിക്കുഞ്ഞൻ തന്നെ. സ്കെയിൽ വെച്ചളന്നാൽ ഒരു മില്ലീമീറ്ററിനപ്പുറം കടക്കില്ല. എന്നാൽ പേരിന് വലുപ്പം ഒട്ടും കുറവുമില്ല: സീനോറാബ്ഡൈറ്റിസ് എലിഗൻസ് (Coenorhabditis elegans). ചുരുക്കപ്പേര് സി. എലിഗൻസ്. വലുപ്പം മാത്രം നോക്കി ഒരാളെയും വിലയിരുത്തരുതെന്ന് നമ്മളെ പഠിപ്പിക്കാൻ ഈ കുഞ്ഞനോളം മികച്ച മറ്റൊരു ജീവിയുമില്ല ഭൂമിയിൽ. എന്തെന്നാൽ ആൾ ചില്ലറക്കാരനല്ല, നൊബേൽ പുരസ്കാര ജേതാവാണ്. ഒന്നും രണ്ടുമല്ല; നാല് നൊബേൽ സമ്മാനങ്ങൾ. മൂന്നെണ്ണം വൈദ്യശാസ്ത്രത്തിലും ഒന്ന് രസതന്ത്രത്തിലും. ആളെ വിശദമായി പരിചയപ്പെട്ടാലോ?