ജാതി നോക്കി കല്യാണം കഴിക്കുന്നത് ഇന്ത്യയിൽ ജനിതകരോഗങ്ങൾ കൂടാൻ കാരണമായി

ആഫ്രിക്കയിൽ നിന്ന് അറുപതിനായിരം വർഷങ്ങൾക്ക് മുൻപാണ് ആഫ്രിക്കയിൽ നിന്നും ആന്ഡമാനിലേക്ക് ആദ്യത്തെ ഹ്യൂമൻ മൈഗ്രെഷൻ നടക്കുന്നത്.

പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ – നാനോ ടെക്നോളജിക്കൊരു മുഖവുര LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് ഇൻ ആക്ഷൻ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK ൽ ആഗസ്റ്റ് 28 ന് രാത്രി 7 മണിയ്ക്ക് അപർണ്ണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല) – പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ (Emphasis on technological advancements based on nano technology) എന്ന വിഷയത്തിൽ സംസാരിക്കുന്നു. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.

സയൻസും കുറ്റാന്വേഷണവും – LUCA TALK ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന LUCA TALK – യുവശാസ്ത്രജ്ഞരുമായി കുട്ടികൾ സംവദിക്കുന്നു പരമ്പരയിൽ ആദ്യ പരിപാടി സയൻസും കുറ്റാന്വേഷണവും എന്ന വിഷയത്തിൽ ജൂലൈ 25 രാവിലെ 10 മണിക്ക് നടക്കും. സൂസൻ ആന്റണി (അസിസ്റ്റന്റ് ഡയറക്ടർ – ഫിസിക്സ്, റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി, കൊച്ചി) സംസാരിക്കും. സൂമീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലിങ്ക് ലഭ്യമാക്കും.

LUCA TALK – ജലത്തെ വിലമതിക്കുക – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഈ വർഷത്തെ ലോക ജലദിനത്തിന്റെ സന്ദേശം ജലത്തെ വിലമതിക്കുക (valuing water) എന്നതാണ്. ഈ വിഷയത്തിൽ  സംഘടിപ്പിക്കുന്ന LUCA TALK ൽ ഡോ.പി.ഷൈജു (ശാസ്ത്ര സമൂഹ കേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) മാർച്ച് 22 രാത്രി 8മണിക്ക് സംസാരിക്കുന്നു.

LUCA TALK- തമോഗർത്തങ്ങൾ ഏറ്റുമുട്ടുമ്പോൾ – രജിസ്ട്രേഷൻ ആരംഭിച്ചു

ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ. ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമാക്കുന്ന അവതരണം നടത്തുന്നത് ഈ രംഗത്തെ അന്തർദേശീയ സംഘങ്ങളിൽ അംഗമായിരുന്ന പ്രൊഫ. കെ.ജി. അരുൺ (ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.

LUCA TALK – സാഗരം വിളിക്കുമ്പോൾ

കരകാണാകടലിനെക്കുറിച്ചാണ് ഇപ്രാവശ്യത്തെ LUCA TALK. സമുദ്രത്തോളം വിശാലവും ആഴമേറിയതുമാണ് കടലിനെക്കുറിച്ചുള്ള അറിവുകളും.  സമുദ്രശാസ്ത്രത്തിന് ഒരു മുഖവുര എന്ന വിഷയത്തിലുള്ള അവതരണം നടത്തുന്നത് -നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകയായ ശാന്തികൃഷ്ണനാണ്.

Close