കർഷകസമരഭൂമിയുടെ ആരോഗ്യം

ജൻ സ്വാസ്ഥ്യ അഭിയാൻ ഡൽഹിയിലെ കർഷക സമരഭൂമിയിൽ നടത്തിയ സർവ്വേയുടെ കണ്ടെത്തലുകൾ പൊതുജനാരോഗ്യ പ്രവർത്തകനായ വി ആർ രാമൻ വിശദീകരിക്കുന്നു. ഓരോ ഇന്ത്യാക്കാരും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ്

H5N8 -പക്ഷികളിൽ മാരകം, മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ടുകളില്ല

കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തിൽ ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അഥവാ പക്ഷിപ്പനി.

നൊച്ചാടിന്റെ കോവിഡ് അനുഭവം, കേരളത്തിന്റെയും

കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് കാലത്ത് നടന്ന പ്രവർത്തനങ്ങളും പഞ്ചായത്തിലെ ജനങ്ങൾ കോവിഡിനെ എങ്ങനെ അതിജീവിച്ചത് എന്നതും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന പ്രകാരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല പഠനവിധേയമാക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കോവിഡും ജീവിതവും നൊച്ചാടിന്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

ബ്രിട്ടനിലെ നവീന വൈറസ് വ്യതിയാനം: ഭയക്കേണ്ടതുണ്ടോ ?

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും ആശങ്കയുയർത്തുന്ന വാർത്തകൾ പൂർണമായും ശരിയാവണമെന്നില്ല. വിദഗ്ധാഭിപ്രായം വരട്ടെ;  അതുവരെ ഭയം പടർന്നുപിടിക്കാതെ നോക്കാം. 

ഷിഗെല്ല : അറിയേണ്ടതെല്ലാം

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം അഞ്ചുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു… അതിൽ ഒരു 11 വയസ്സുകാരൻ ഈ രോഗം മൂലം മരണപ്പെടുകയും ചെയ്തു… അതേ മേഖലയിൽ തന്നെ ഏകദേശം ഇരുപത്തിയഞ്ചോളം ആളുകൾക്ക് സമാനമായ രോഗലക്ഷണങ്ങളുമായി ചികിത്സയിലുമാണ്…എന്താണ് ഈ രോഗം എന്ന് നമുക്കൊന്നു പരിശോധിക്കാം…

കോവിഡ് കാലത്തെ ഗർഭകാല പരിചരണം

കോവിഡ് കാലം ഗർഭകാല, പ്രസവശേഷ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തിയതായി കാണാം. ഈ പ്രശ്നം മറികടക്കാനായി ടെലിഹെൽത്തിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടുള്ള പദ്ധതികളും ലോകരാജ്യങ്ങളിൽ ഇക്കാലയളവിൽ നടപ്പിലാക്കപ്പെട്ടു.

കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം

ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ കിട്ടുക ? , വാക്‌സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ, ഡോ. അനീഷ് ടി.എസ് എന്നിവർ തമ്മിലുള്ള ചർച്ച കേൾക്കാം.

Close